Sunday, November 23, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ലോക ടൂറിസത്തിന്റെ ഭാവി സൗദിയുടെ കൈകളിലോ?

by News Desk
November 22, 2025
in TRAVEL
ലോക-ടൂറിസത്തിന്റെ-ഭാവി-സൗദിയുടെ-കൈകളിലോ?

ലോക ടൂറിസത്തിന്റെ ഭാവി സൗദിയുടെ കൈകളിലോ?

റിയാദ്: ലോക ടൂറിസത്തിന്റെ പുതിയ തലസ്ഥാനം റിയാദായിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് അവകാശപ്പെട്ടത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ്. അതും 148 രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധികളുടെ മുന്നിൽവെച്ച്. അതാകട്ടെ വെറും പ്രതിനിധികളല്ല. ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങളിൽനിന്നുള്ള 97 ടൂറിസം മന്ത്രിമാർ, 18 ഉപ മന്ത്രിമാർ, 14 അംബാസഡർമാർ, അതിന് പുറമെ 20 ലോക നേതാക്കൾ. യു.എൻ ടൂറിസം ജനറൽ അസംബ്ലിയിൽ വെച്ചായിരുന്നു ഈ പ്രഖ്യാപനം. അതിന് പിന്നാലെ ആത്മവിശ്വാസത്തിനുള്ള കാരണം എന്താണ്? അക്കാര്യമാണ് സൗദി ഇൻ ഫോക്കസിലെ ഈ ലക്കം പരിശോധിക്കുന്നത്.

ഈ നവംബർ മാസത്തിലെ രണ്ടാമത്തെ ആഴ്ച റിയാദ് വേദിയായത് ആഗോള ടൂറിസത്തിന്റെ സുപ്രധാന യോഗങ്ങൾക്കാണ്. യു.എൻ ടൂറിസം ജനറൽ അസംബ്ലിയാണ് ആദ്യം നടന്നത്. അതിന് തൊട്ടുപിന്നാലെ ‘ടൂർസ്’ എന്ന പേരിൽ ടൂറിസം ഉച്ചകോടിക്കും സൗദി തലസ്ഥാനം വേദിയായി. ഒപ്പം തന്നെ ലോക ടൂറിസം സംഘടന എക്സിക്യൂട്ടിവ് കൗൺസിലിന്റെ പ്രധാനപ്പെട്ട യോഗവും റിയാദിൽ ചേർന്നു. അതായത് ലോക ടൂറിസം രംഗത്തെ നേതാക്കളും നയരൂപവത്കരണ കർത്താക്കളുമെല്ലാം റിയാദിൽ ദിവസങ്ങളോളം ഒരുമിച്ചുകൂടുകയായിരുന്നു.

അതായത് ലോക ടൂറിസത്തിന്റെ തലസ്ഥാനമായി റിയാദ് മാറിയ ദിനങ്ങളാണ് കടന്നുപോയത്. എന്നാൽ അവിടംകൊണ്ട് സൗദി ടൂറിസം മന്ത്രി പറഞ്ഞ് അവസാനിപ്പിച്ചില്ല. ആഗോള ടൂറിസത്തിന്റെ അടുത്ത 50 വർഷത്തെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ സൗദി അറേബ്യക്ക് നിർണായക റോളുണ്ടെന്ന് കൂടി സൗദി മന്ത്രി കൂട്ടിച്ചേർത്തു. തൊട്ടുടനെ ലോകത്തെങ്ങുംനിന്നുള്ള ആളുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ഓൺലൈനായി അനുവദിക്കുന്ന സംരംഭത്തിന് തുടക്കംകുറിക്കുകയും ചെയ്തു. അതായത് കേവലം ഒരാഴ്ച നീണ്ടുനിന്ന ടൂറിസം യോഗങ്ങൾക്ക് വേദിയാവുക മാത്രമല്ല, ലോക ടൂറിസത്തിന്റെ ഭാവി നിർണയിക്കുന്നതിൽ അടുത്ത 50 വർഷത്തേക്ക് സുപ്രധാന റോളിലേക്ക് കടന്നിരിക്കുക കൂടിയായിരുന്നു സൗദി അറേബ്യ.

25 വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ടൂറിസം എന്നൊരു വാക്ക് പോലും സുപരിചിതമല്ലാതിരുന്ന കാലം. അബഹയും അൽബാഹയും ത്വാഇഫും പോലുള്ള അപൂർവം ചില സ്ഥലങ്ങൾ ഒഴിച്ചുനിർത്തിയാൽ രാജ്യത്ത് കാര്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ടൂറിസത്തിന് സ്വതന്ത്ര മന്ത്രാലയം പോലുമുണ്ടായിരുന്നില്ല. അന്ന് അവധിക്കാലം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമൊക്കെ വിദേശങ്ങളിലാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഇന്ന് വിദേശ ടൂറിസ്റ്റുകളെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള കാര്യമായ ശ്രമങ്ങളിലാണ് സൗദി ടൂറിസം അതോറിറ്റി. രാജ്യത്തെങ്ങും ടൂറിസം കേന്ദ്രങ്ങൾ ആകർഷകമായ രീതിയിൽ പടുത്തുയർത്തുകയാണ്. വൻ മുതൽമുടക്കാണ് ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് നടത്തുന്നത്. പുരാവസ്തു കേന്ദ്രങ്ങളെല്ലാം പുനരുദ്ധരിച്ചും നവീകരിച്ചും ഹെരിറ്റേജ് ടൂറിസത്തിനായി വികസിപ്പിക്കുന്നു.

ചെങ്കടലിൽ നിരവധി ടൂറിസം ഡെസ്റ്റിനേഷനുകൾ പണിയുന്നു. അതിനായി റെഡ് സീ ഇന്റർനാഷനൽ എന്നൊരു കമ്പനി തന്നെ പ്രവർത്തിക്കുന്നു. അവിടുത്തെ പ്രധാന ടൂറിസം പദ്ധതിയായ ‘അമാല’ വിനോദസഞ്ചാര കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചതും കഴിഞ്ഞയാഴ്ചയാണ്. അതിന് പുറമെ ചെങ്കടലിലെ ശൈബാര ദ്വീപിൽ വരുംമാസങ്ങളിൽ 10 പുതിയ റിസോർട്ടുകൾ തുറക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വളരെ കുറഞ്ഞ വാടക നിരക്കിലുള്ള ഇവ സാധാരണക്കാരായ ടൂറിസ്റ്റുകളെക്കൂടി പരിഗണിക്കാനുള്ള ലക്ഷ്യത്തിെൻറ ഭാഗമാണ്. തബൂക്ക് മേഖലയിൽ പണിയുന്ന ഭാവി നഗരമായ നിയോം ലോകത്തിന്റെ നഗരസങ്കൽപങ്ങളെ മാത്രമല്ല ടൂറിസം ഉൾപ്പടെയുള്ള വിനോദമേഖലയുടെ മൊത്തം കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്നതായിരിക്കും.

കലാകായിക വിനോദങ്ങൾക്കായി റിയാദിൽ നിർമാണം പൂർത്തിയായി വരുന്ന ഖിദ്ദിയ വിനോദ നഗരം ഡിസ്നി ലാൻഡിനെക്കാൾ വലിയ വിനോദ കേന്ദ്രമാകും. സാംസ്കാരിക പൈതൃക വിനോദസഞ്ചാരത്തിനുള്ള പുതിയ ലക്ഷ്യസ്ഥാനമായിരിക്കും റിയാദിൽ തന്നെ നിർമാണത്തിലിരിക്കുന്ന ദറഇയ ഗേറ്റ് പദ്ധതി. നിലവിൽ ലോകശ്രദ്ധയാകർഷിച്ച ഏറ്റവും പ്രധാനപ്പെട്ട ഹെരിറ്റേജ് ടൂറിസം മേഖലയാണ് അൽഉല. അത് യുനെസ്കോയുടെ ലിസ്റ്റിൽപ്പെട്ട ലോക പൈതൃകകേന്ദ്രം കൂടിയാണ്. ഇതിന് പുറമെയാണ് ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുംനിന്ന് വിശ്വാസികളെത്തുന്ന ഹജ്ജ്, ഉംറ തീർഥാടനങ്ങളുടെ സാധ്യതകൾ.

ടൂറിസ്റ്റുകളുടെ വർധിച്ച കണക്ക് പരിശോധിച്ചാൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ്. 2024ൽ സൗദിയിലെത്തിയത് 2.97 കോടി ടൂറിസ്റ്റുകളാണ്. അവർ ഈ രാജ്യത്ത് ചെലവഴിച്ചതാകട്ടെ 168.5 ബില്യൺ റിയാലും. 2030 ആകുമ്പോഴേക്കും ടൂറിസ്റ്റുകളും തീർഥാടകരും മറ്റ് സന്ദർശകരും ഉൾപ്പെടെ പ്രതിവർഷം 10 കോടി ആളുകളെ സൗദിയിലെത്തിക്കുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ 2023ൽ തന്നെ ഇത് ലക്ഷ്യം കണ്ടതിനാൽ ഇപ്പോൾ 15 കോടി ആളുകൾ എന്നതിലേക്ക് ലക്ഷ്യം ഉയർത്തിയിട്ടുണ്ട്. സൗദിയിലെ ടൂറിസം രംഗത്തെ ഈ കുതിച്ചുചാട്ടം മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ലോക ടൂറിസത്തിന്റെ ഭാവി ഇനി സൗദിയുടെ കൈകളിലാണെന്ന് പറഞ്ഞതിൽ ഒരു അതിശയോക്തിക്കും ഇടമില്ല എന്ന് മനസ്സിലാകും.

ShareSendTweet

Related Posts

ഉയരങ്ങൾക്കും-കഥകളുണ്ട്
TRAVEL

ഉയരങ്ങൾക്കും കഥകളുണ്ട്

November 23, 2025
ഉയരങ്ങളിലെ-കാണാക്കഥകളും-അത്ഭുതക്കാഴ്ചകളും
TRAVEL

ഉയരങ്ങളിലെ കാണാക്കഥകളും അത്ഭുതക്കാഴ്ചകളും

November 23, 2025
60-മുതൽ-104-വരെ-വയസ്സുള്ള-യാത്രക്കാർ;-കിടു-വൈബായിരുന്നു-3180-വയോജനങ്ങൾ-പങ്കെടുത്ത-ആ-യാത്ര
TRAVEL

60 മുതൽ 104 വരെ വയസ്സുള്ള യാത്രക്കാർ; കിടു വൈബായിരുന്നു 3180 വയോജനങ്ങൾ പങ്കെടുത്ത ആ യാത്ര

November 22, 2025
‘ചൂയിങ്-ഗം-ചവയ്ക്കരുത്,-ഹൈ-ഹീൽസ്-ധരിക്കരുത്,-സെൽഫി-എടുക്കരുത്’;-വിവിധ-രാജ്യങ്ങളിൽ-നിങ്ങളെ-കാത്തിരിക്കുന്ന-വിചിത്ര-നിയമങ്ങൾ-ഇവയാണ്…
TRAVEL

‘ചൂയിങ് ഗം ചവയ്ക്കരുത്, ഹൈ ഹീൽസ് ധരിക്കരുത്, സെൽഫി എടുക്കരുത്’; വിവിധ രാജ്യങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്ന വിചിത്ര നിയമങ്ങൾ ഇവയാണ്…

November 19, 2025
ദോഫാറിൽ-പുതിയ-വന്യജീവി-ഉദ്യാനം-സ്ഥാപിക്കും
TRAVEL

ദോഫാറിൽ പുതിയ വന്യജീവി ഉദ്യാനം സ്ഥാപിക്കും

November 18, 2025
ഇസ്തംബൂളിനെ-അറിയാം;
ഒരു-മനോഹരമായ-ഭൂപ്രദേശം-മാത്രമല്ല;-നൂറ്റാണ്ടുകളായി-അഭിവൃദ്ധി-പ്രാപിച്ച-ഒരു-നഗരത്തിന്റെ-ഹൃദയമിടിപ്പ്-കൂടിയാണ്
TRAVEL

ഇസ്തംബൂളിനെ അറിയാം; ഒരു മനോഹരമായ ഭൂപ്രദേശം മാത്രമല്ല; നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ഒരു നഗരത്തിന്റെ ഹൃദയമിടിപ്പ് കൂടിയാണ്

November 17, 2025
Next Post
യുവമോർച്ച-നേതാവിനെതിരെ-കൂടുതൽ-പരാതികൾ!!-തന്നെ-കബളിപ്പിച്ച്-പണം-തട്ടിയതായി-കാൾ-സെന്റർ-മുൻ-ജീവനക്കാരി,-നേതൃത്വത്തിന്-പരാതി-നൽകിയെങ്കിലും-നടപടിയുണ്ടായില്ല,-പകരം-ജോലി-തെറുപ്പിച്ചു…-ഗോപു-പരമശിവനെ-പ്രാഥമിക-അംഗത്വത്തിൽ-നിന്ന്-പുറത്താക്കി-ബിജെപി,-നടപടിയെടുത്തത്-രാജീവ്-ചന്ദ്രശേഖരൻ

യുവമോർച്ച നേതാവിനെതിരെ കൂടുതൽ പരാതികൾ!! തന്നെ കബളിപ്പിച്ച് പണം തട്ടിയതായി കാൾ സെന്റർ മുൻ ജീവനക്കാരി, നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പകരം ജോലി തെറുപ്പിച്ചു… ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി ബിജെപി, നടപടിയെടുത്തത് രാജീവ് ചന്ദ്രശേഖരൻ

ചീഫ്-ഓഫ്-സ്റ്റാഫിനെ-പുറത്താക്കില്ല!-അഴിമതിക്കാരനായ-യെർമാകിനെ-സംരക്ഷിച്ച്-സെലെൻസ്‌കി:-പിന്നിലെ-‘രഹസ്യ-അജണ്ട’-എന്ത്?

ചീഫ് ഓഫ് സ്റ്റാഫിനെ പുറത്താക്കില്ല! അഴിമതിക്കാരനായ യെർമാകിനെ സംരക്ഷിച്ച് സെലെൻസ്‌കി: പിന്നിലെ ‘രഹസ്യ അജണ്ട’ എന്ത്?

ചരിത്രത്തെ-വളച്ചൊടിച്ചു,-തൊട്ടത്-‘ഹോളോകോസ്റ്റി’ൽ!-മസ്കിന്റെ-ചാറ്റ്ബോട്ട്-‘ഗ്രോക്കി’ന്-പൂട്ടിടാൻ-ഫ്രാൻസ്;-x-ഉം-xai-ഉം-പെട്ടു.

ചരിത്രത്തെ വളച്ചൊടിച്ചു, തൊട്ടത് ‘ഹോളോകോസ്റ്റി’ൽ! മസ്കിന്റെ ചാറ്റ്ബോട്ട് ‘ഗ്രോക്കി’ന് പൂട്ടിടാൻ ഫ്രാൻസ്; X ഉം xAI ഉം പെട്ടു..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പലതും അറിയണം, ചിലത് ചെയ്യണം..! പുതിയ അമ്മയും അച്ഛനുമാണോ ? എങ്കിൽ ഒരു സമ്പൂർണ്ണ ഗൈഡ് ഇതാ
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്!
  • എന്തിനാണ് പാൻ 2.0 പ്രാബല്യത്തിൽ വന്നത്? പുതിയ സുരക്ഷാ സവിശേഷതകൾ ഇതൊക്കെ, അപേക്ഷിക്കാൻ എളുപ്പം
  • ഉയരങ്ങൾക്കും കഥകളുണ്ട്
  • പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ, മൗനം പാലിച്ച് പാര്‍ട്ടി നേതൃത്വം

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.