വാഷിങ്ടൺ:ഡൊണാൾഡ്യു ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രയേൽ -ലെബനൻ സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചതെന്ന് സൂചന. വ്യാഴാഴ്ച ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായക ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ്, ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറാണെന്ന് പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇസ്രയേൽ ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഈ നിലപാടാണ് ഇസ്രയേലിനെ ചർച്ചകളിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ഫോൺ സംഭാഷണത്തിന് പിന്നാലെ […]







